രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ബാങ്ക് വായ്പയിലും നിക്ഷേപത്തിലും വര്‍ധന

മുംബൈ: ഈ വര്‍ഷം ജുലൈ മാസം 1 മുതല്‍ 14 വരെയുള്ള രണ്ടാഴ്ചയ്ക്കിടെ ഇന്ത്യന്‍ ബാങ്കുകളുടെ വായ്പകള്‍ മുന്‍ വര്‍ഷത്തേക്കാള്‍ 20.2 ശതമാനം ഉയര്‍ന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് ജുലൈ 28ന് പുറത്തുവിട്ട കണക്ക്പ്രകാരമാണിത്.

ജുലൈ 14 വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍ ഔട്ട്‌സ്റ്റാന്‍ഡിംഗ് ലോണ്‍ 3.73 ലക്ഷം കോടി രൂപയില്‍ നിന്ന് ഉയര്‍ന്ന് 147.64 ലക്ഷം കോടി രൂപയായി.

ഭക്ഷ്യേതര വായ്പ 3.76 ലക്ഷം കോടി രൂപ ഉയര്‍ന്ന് 147.40 ലക്ഷം കോടി രൂപയായപ്പോള്‍ ഭക്ഷ്യ വായ്പ 36.03 കോടി രൂപ കുറഞ്ഞ് 243.04 കോടി രൂപയായി.

ജൂലൈ 14 വരെയുള്ള രണ്ടാഴ്ചയ്ക്കിടെ ബാങ്ക് നിക്ഷേപം 1.25 ലക്ഷം കോടി രൂപ കുറഞ്ഞ് 190.30 ലക്ഷം കോടി രൂപയായി.

X
Top